ശഫീഖ് അബ്ദുല്ല. പരപ്പനങ്ങാടി പ്രകമ്പനം കൊണ്ടനിലവിളികള്‍ക്ക്കയ്യാമം വെച്ച്നിസ്സഹായതയെഅറസ്റ്റുചെയ്തു. നിരപരാധിയെന്ന്നേരാംവണ്ണംഅറിയാമായിരുന്നിട്ടുംനേരിനെഅഴിക്കുള്ളിലാക്കി. പകല്‍പോലെതെളിഞ്ഞു കത്തിയിട്ടുംതെളിവില്ലെന്നന്യായം നിരത്തിനെറികേടിനെവെറുതെ വിട്ടു. വെളിവില്ലാത്തവര്‍അവസാന ആഗ്രഹംപോലും ചോദിക്കാതെകണ്ണുമൂടിക്കെട്ടിനീതിയെ തൂക്കിലേറ്റി. ഒടുക്കം,അന്ത്യയാത്രക്കുള്ളവിളിയും കാത്ത്ഇരുട്ടുമൂടിയനിശബ്ദതയില്‍നോവ് മാത്രംഒറ്റപ്പെട്ടു.
തുടർന്ന് വായിക്കുക