ഷാർജ : അനീഷ പി യുടെ ദൈവം വന്നിട്ട് പോയപ്പോൾ എന്ന കവിതാ സമാഹാരത്തിൻറെ വായനാനുഭവം ഷാർജ എന്താ രാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ വെച്ച് നടന്നു . വായനാ വിചാരം എന്ന പേരിൽ നടന്ന പരിപാടിയിൽ കവികളായ മുരളി മംഗലത്ത്…
തുടർന്ന് വായിക്കുകദേവൻ തറപ്പിൽ.കാലാതിവർത്തിയായ പ്രണയത്തിനും ആധുനിക കാല പ്രണയ ചാപല്യ മോഹഭംഗത്തിനും നവമാധ്യമം വരവേൽക്കുന്നു. പുതിയകാലത്ത് ‘പ്രണയ’കഥയുമായി,നാലു ദശാബ്ദം ദുബായിൽ പ്രവാസി ജീവിതം പിന്നിട്ട സാഹിത്യകാരിയാണ് ഉഷാ ചന്ദ്രൻ.”അക്കപ്പെണ്ണ്” എന്ന പ്രവാസ നോവലുമായി ഉഷാചന്ദ്രൻപ്രവാസ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നതായി അറിയുന്നു.ഇതിന് മുൻപ് അഞ്ചോളം…
തുടർന്ന് വായിക്കുകഏതൊരു ഗ്രാമത്തിനും ഏതൊരു വ്യക്തിക്കും ചരിത്രമുണ്ടായിരിക്കും. ആ ചരിത്രം വരും തലമുറക്ക് വഴിച്ചൂട്ടാവുമ്പോഴാണ് അവ രേഖപ്പെടുത്തിവെച്ചിരുന്നെങ്കിലെന്ന് നാം ആഗ്രഹിക്കുന്നത്. ഒരാളുടെ ജീവിതത്തിലൂടെ പ്രകാശിതമാവുന്ന ഇത്തരം ചരിത്രവസ്തുതകള്‍ ആരോചകമാവുന്നത് ആ ആത്മകഥയില്‍ അഹം വല്ലാതെ സ്വാധീനം ചെലുത്തുമ്പോഴാണ്. ഞ്ഞാന്‍ എന്ന ബോധത്തില്‍ സര്‍വ്വവും…
തുടർന്ന് വായിക്കുകഇന്ന് ലോക അറബി ഭാഷാദിനം, ദുബൈ,മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കിയ എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ നാലുകെട്ടിന് അറബി പരിഭാഷ പൂര്‍ത്തിയായി. സഊദിയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അല്‍ മദാരിക് പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയാണ് അറബി…
തുടർന്ന് വായിക്കുക………… വലിയറ രമേഷ് പെരുമ്പിലാവ് .…………………. ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഈ ഭൂമിയില്‍ ഒരു ജീവനും വെറുതേ വന്നു പിറക്കുന്നതല്ല. ഒരു ജീവിതവും വെറുതേ കടന്നുപോകുന്നില്ല. എല്ലാത്തിന്റെയും പുറകില്‍ വ്യക്തമായ നിയോഗങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. അവനവന്റെ ജീവിതനിയോഗങ്ങള്‍ കണ്ടെത്തിയവരും കണ്ടെത്താത്തവരും…
തുടർന്ന് വായിക്കുകരമേഷ് പെരുമ്പിലാവ്.…………………………………………………………… പ്രവീണ്‍ പാലക്കീലിന്റെ ‘മരുപ്പച്ച എരിയുമ്പോള്‍’ എന്ന കൊച്ചുനോവല്‍ വായിക്കാന്‍ തുടങ്ങുമ്പോഴേ മനസ്സിലേക്ക് വന്നത് കൊച്ചുബാവയുടെ വൃദ്ധസദനത്തിലെ നായകന്റെ ഒറ്റപ്പെടലും ആത്മഭാഷണങ്ങളും ആ കാഥാപാത്രം പിന്നിട്ട ജീവിത സംഘര്‍ഷങ്ങളുമാണ്. പ്രവീണിന്റെ നോവലും പറയുന്നത് ആത്മസംഘര്‍ഷങ്ങളുടെ കഥയാണ്, ഒറ്റപ്പെടലിന്റേയും. സമാനമായ അവസ്ഥയാണ്…
തുടർന്ന് വായിക്കുക: ഗീതാഞ്ജലി :……………………………………………………………………………………………….. ഹൃദ്യമായ പ്രമേയവും അവതരണവും കൊണ്ട് ഏതൊരു വായനക്കാരനും ഏറെ പ്രിയപ്പെട്ടതാവുന്നു എച്ച് ടു ഒ. ചുട്ടുപൊള്ളുന്ന അക്ഷരങ്ങളില്‍ നിന്ന് ഹൃദയത്തിലേക്ക് നനവാര്‍ന്ന അനുഭവങ്ങളെ ചുരത്താന്‍ കഴിയുന്ന അക്ഷരങ്ങള്‍ തന്നെയാണ് കഥാകൃത്തിന്റെ പ്രത്യേകത. പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പില്‍ ശീര്‍ഷകത്തിനു പങ്കുണ്ടോയെന്നറിയില്ല….
തുടർന്ന് വായിക്കുക