ആരിഫ വടകര, ദൈവമേ നന്ദി, നോവുപുസ്തകത്തിലെനിശ്ശബ്ദതയില്‍ഏകാന്തതയുടെഉന്മാദങ്ങളില്‍കണ്ണീര്‍ ചിരികളെകേള്‍പ്പിച്ചവന്റെ ചാരെഇരിപ്പിടമൊരുക്കിയതിന് വൃശ്ചിക മഞ്ഞിനാല്‍കുളിര്‍ന്നു വിറയ്ക്കവേകമ്പിളി നല്‍കിയവന്‍ മീനവേനലിന്റെതീക്കനലില്‍ വെന്തു നീറവേകുളിരലയായി മാറിയവന്‍ ഭീതിയുടെ മുള്‍മുനയില്‍ചിറകുകള്‍ കുരുങ്ങവേഅതറുത്തു മാറ്റിയവന്‍ യാതനകളാല്‍ ഇരുളാര്‍ന്നമേനിയില്‍ദുര്‍ഗന്ധങ്ങളൊക്കെയുംപേറിചുട്ടുപൊള്ളുന്നിടങ്ങളിലേക്ക്പാദങ്ങള്‍ ദൃഢമാക്കിചിരിയിലൂടെപകലിനെ സൃഷ്ടിച്ചുഇരുളാര്‍ന്ന ഊഴിയില്‍തൂവെള്ള ഹൃദയവുംപേറികിനാപ്പാടങ്ങളില്‍കനവ് വിളയിച്ചുദാഹത്താല്‍പാരവശ്യങ്ങളിലുഴറുന്നവര്‍ക്ക്കണ്ണീര്‍ പൊയ്കയൊരുക്കിനഗരത്തില്‍ നരകം കാണവേകൊടുങ്കാറ്റായണച്ചുപട്ടിണി ശീലിച്ചവന്റെതളര്‍ന്നുറക്കത്തില്‍പാഥേയമായിഉടമ്പടികളില്ലാത്തകരാറിലേര്‍പ്പെട്ടവന്‍ഭ്രാന്തനാണിവന്‍
തുടർന്ന് വായിക്കുക